നന്മ നിറഞ്ഞവൾ ഷെമീന – 1

മലയാളം കമ്പികഥ – നന്മ നിറഞ്ഞവൾ ഷെമീന – 1

ഇന്നു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്, അതെ ഇന്നെന്റെ പ്രണയം പരസമാപ്തിയിൽ പോവുകയാണ്. ഏകദേശം ഒരു വർഷത്തോളമായി ഞങ്ങൾ പ്രണയത്തിലായിട്ടു. ഈ കുറഞ്ഞ കാലയളവിൽ തന്നെ ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കി. ഒന്നുചേരാൻ ഉള്ള കാത്തിരിപ്പുകൂടുംതോറും ഞങ്ങളുടെ മനസുകൾ വെന്തു നീറുകയാണ്. രാത്രികളിലെ അടക്കി പിടിച്ച ഫോൺവിളികളിൽ ഞങ്ങൾ കണ്ണീർകൊണ്ട് മനസിലാക്കിയതാണ് അത്, വയ്യ ഇനി കാത്തിരിക്കാൻ. അതെ ഞാൻ അവന്റെകൂടെ ഇറങ്ങിപ്പോകാൻ തീരുമാനിച്ചു. ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല.

എന്റെ പേര് ഷമീന. കോഴിക്കോട് ജില്ലയിലാണ്. സ്ഥലം വെളിപ്പെടുത്തുന്നില്ല. അതെ ഞാൻ നബീലുമായി പ്രണയത്തിലാണ്. ഏകദേശം കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഞാൻ അവനെ പരിചയപെട്ടതു. ഒരു കല്യാണത്തിന് പെണ്ണിന്റെ അവിടേക്കു പോകുക എന്ന ഒരു ചടങ്ങുണ്ട്, അന്ന് കല്യാണ ഓട്ടത്തിന് വന്ന ടൂറിസ്റ്റ് ബസിലെ ക്ലീനർ ആയിരുന്നു അവൻ. ആ ഒരു യാത്രയിലാണ് ഞങ്ങൾ അടുത്തത്. എങ്ങനെയാണ് അവന്റെ ശ്രദ്ധ എന്നിൽ പതിഞ്ഞത് എന്നെനിക്കറിയില്ല. പക്ഷെ ആ യാത്രയിലുടനീളം അവനെന്നെ ശ്രദിക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനതൊന്നും അറിഞ്ഞിരുന്നില്ല. അവനെ കുറിച്ച് പറഞ്ഞാൽ ആറടിയുടെ അടുത്ത് വരുന്ന നീളം. നീണ്ട മുഖം ഇരുണ്ട നിറം, മെലിഞ്ഞ ശരീരം ഇരുപത്തിരണ്ടു വയസ്സ് പ്രായം . എന്നെക്കുറിച്ചു പറയാണെങ്ങിൽ ഒരു അഞ്ചടി രണ്ടിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, നീണ്ടുനിവർന്നു കിടക്കുന്ന റോഡിനു ഹമ്പെന്നപോലെ രണ്ടു മുലകൾ, മെലിഞ്ഞ ശരീരത്തിനോട് യോചിക്കുന്ന മുലകൾ. എന്റെ മുലകൾക്ക് വലുപ്പവും മാംസളതയും ഇല്ലാത്തതിനാൽ ഞാൻ പലപ്പോഴും വിഷമിച്ചിട്ടുണ്ട്. മൂന്ന് പ്രസവിച്ച എനിക്ക് പലപ്പോഴും കുഞ്ഞുങ്കൾക്കു കൊടുക്കാൻ പാലിലാതെ കഷ്ടപെട്ടിട്ടുണ്ട്. മൂന്ന് കുഞ്ഞുങ്ങളും എന്റെ ഭർത്താവും മാറി മാറി കുടിച്ചിട്ടും വലുപ്പംവെച്ചിട്ടില്ല. ഭർത്താവ് കുഞ്ഞുങ്ങൾ എന്നൊക്കെ പറഞ്ഞപ്പോൾ നിങ്ങള്ക്ക് സംശയമായോ… സംശയിക്കണ്ട ഞാൻ വിവാഹിതയാണ്, എനിക്ക് ഇരുപത്തിയൊന്പത് വയസ്സായി. ഞാൻ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്. മൂന്ന് പ്രസവിച്ചതുകൊണ്ടാണെന്നു തോന്നുന്നു എന്റെ വയറിന്റെ ഭാഗത്തു അൽപ്പം ഇറച്ചിവെച്ചതു പോലെ എനിക്ക് തോന്നാറുണ്ട്‌. ശരീരത്തിന് ചേരാത്ത വയറും എന്റെഭംഗി കുറയ്ക്കും. ഞാൻ വെളുത്തിട്ടോന്നുമല്ല ഇരുണ്ടനിറമാണ്.

അന്ന് ആ കല്യാണ ദിവസം ബസിൽ നിന്ന് ഇറങ്ങുമ്പോളാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്.
ഇറങ്ങുമ്പോൾ അവൻ എന്നോട് ഫേസ്ബുക്കിൽ ഉണ്ടോ എന്ന് ചോദിച്ചു. അവനെ കാണുമ്പോൾ തന്നെ ഒരു കള്ള ലക്ഷണം ഫീൽ ചെയ്യുന്ന രൂപമാണ്‌. ഞാൻ ദേഷ്യത്തിൽ ഒന്ന് നോക്കി മിണ്ടാതെ അകന്നു പോയി. അതിനു ശേഷം എന്തോ നെഞ്ചിടിപ്പ് കൂടുന്നപോലെ. ആകെക്കൂടെ എന്റെ ഉള്ളിൽ ഒരുഭയം നിറഞ്ഞു. ആ കല്യാണം കഴിഞ്ഞു പിരിഞ്ഞുപോരാൻ നേരമായിരുന്നു പിന്നെ ഞാനവനെ കണ്ടത്. എന്റെ കൂടെ എന്റെ അമ്മായിയമ്മയും രണ്ടു മക്കളുമുണ്ടായിരുന്നു. ഒരു കുഞ്ഞിനെ ഉമ്മ കയ്യിൽ പിടിച്ചിട്ടുണ്ട് ഒരാളെ എന്റെ കയ്യിലുമായിരുന്നന്നു. ചെറിയ വഴിയിലൂടെ നടക്കുകയായിരുന്ന ഞങ്ങളുടെ എതിരെയാണ് അവന്റെ വരവ്. ഞാൻ ആകെ പേടിച്ചു ഉമ്മയുടെ മുന്നിൽ വെച്ച് അവൻ എന്നോട് എന്തെങ്കിലും ചോദിക്കുമോ എന്ന ഭയമായിരുന്നു ഉള്ളിൽ. ഞങ്ങൾ അവന്റെ അടുത്ത് എത്താറായി. ആ ഇടുങ്ങിയ വഴിയിൽ അവൻ സൈഡിലേക്ക് മാറിനിന്നു ഞങ്ങൾക്ക് പോകാൻ വഴിയൊരുക്കി. ആദ്യം നടന്ന ഉമ്മ അവനെ മറികടന്നതും. അവൻ എന്നെ വഴിമറച്ചു മുന്നിൽ നിന്നു. എന്റെ എല്ലാ പ്രാണനും പോയി, ഉമ്മ ഇതിനുമറിയാതെ മുന്നോട്ടു നടക്കുന്നു. ഞാൻ ആകെ ഭയന്നു ഉമ്മയെങ്ങാനും കണ്ടാൽ, അവനെ പറ്റി ചോദിച്ചാൽ… ഞാൻ എന്ത് പറയും. എന്ത് പറഞ്ഞാലും സംശയത്തിന്റെ ഒരു കറ എന്നിൽ വീഴില്ലേ. പിന്നൊന്നിനും അത് തുടച്ചുമാറ്റാൻ കഴിയില്ല. അവൻ എന്റെ നേരെ ഒരു കടലാസ് തുണ്ട് നീട്ടി. ആ ഒരു രണ്ടുമൂന്നു സെക്കന്റുകളുടെ മരവിപ്പിൽ നിന്നു രക്ഷപെടാൻ വേണ്ടി ഞാൻ ആ കടലാസ് വാങ്ങി. അപ്പോൾ തന്നെ അവൻ വഴി മാറി തന്നു എനിക്ക്. ഞാൻ വേഗം ഉമ്മയുടെ പിന്നാലെ നടന്നു. പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി അവൻ എന്നെ നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

വീട്ടിലെത്തുന്ന വരെ ഞാൻ ആ കടലാസു കഷ്ണം മുറുകെ പിടിച്ചിരുന്നു. എനിക്കുറപ്പാണ് അതിൽ അവന്റെ ഫോൺ നമ്പർ ഉണ്ടായിരിക്കുമെന്ന്. ഞാനത് തുറന്ന് നോക്കിയില്ല. ഞാനാ കടലാസു തുണ്ട് കൊണ്ടുപോയി അടുപ്പിൽ കൊണ്ടിട്ടു. ഇനി തീ കത്തിക്കുമ്പോൾ എരിഞ്ഞുപോകട്ടെ എന്ന് കരുതി. എന്നിട്ട് വൈകീട്ടുള്ള ഭക്ഷണം വെക്കാൻ വേണ്ടി വെള്ളംകോരാന് കിണറ്റിന്റെ അടുത്ത് പോയപ്പോഴാണ് ഞാൻ ഞെട്ടിയത്. ദേ വീണ്ടും അവൻ ഞങ്ങളെ ഫോളോ oചെയ്തു എൻറെ വീട് കണ്ടുപിടിച്ചിരിക്കുന്നു. വീടിന്റെ പുറത്തെ റോഡിൽ അവൻ ഒരു ബൈക്കിൽ നിൽക്കുന്നു. എൻറെ ഉള്ളു ആളി കത്തികൊണ്ടിരുന്നു. ഇവൻ എന്തിനുള്ള പുറപ്പാടാണ്, എൻറെ ഉള്ളിൽ അങ്കലാപ് കൂടി കൂടി വന്നു. അവൻ അവിടെ നിൽക്കുന്നത് കണ്ടു ആരെങ്കിലും ചോദ്യം ചെയ്‌താൽ. എനിക്ക് വയ്യ. ഞാൻ അറിയാത്ത ഒരു പരിചയവുമില്ലാത്ത ഒരു പയ്യൻ എൻറെ പ്രാണൻ എന്തിനാണ് ഇങ്ങനെ എടുക്കുന്നത്. എന്റെ ഇക്കാ പണി കഴിഞ്ഞു വന്നു ഇതെങ്ങാനും കണ്ടാൽ. ഇനി ഞാൻ ഈ കാര്യം മൂപ്പരോടു

പറഞ്ഞാൽ ആള് തല്ലുപിടിക്കാൻ പോയാൽ, എനിക്ക് വയ്യ, ഒരു നിമിഷം എന്തൊക്കെയോ എന്റെ ഉള്ളിൽ മിന്നിമറഞ്ഞു പോയി.
ഞാൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു അടുപ്പിൽ നിന്നും ആ കടലാസു എടുത്തു തുറന്നു നോക്കി. എനിക്കൊരു കൂട്ടുകാരിയെ വേണം പിന്നെ അവന്റെ നമ്പർ ഇതായിരുന്നു അതിൽ എഴുതിയിരുന്നത്. ഞാൻ പലവട്ടം ആലോചിച്ചിട്ട് ആ നമ്പർ എന്റെ ഫോണിൽ ഡയൽ ചെയ്തു. റിങ് ചെയ്യുന്നുണ്ടായിരുന്നു. മറുതലക്കൽനിന്നു അല്പം ദൃഢമാർന്ന ശബ്ദത്തിൽ..
ഹലോ
ഞാൻ ചാടിക്കേറി അങ്ങോട്ട്‌ ചോദിച്ചു
അനക്ക് എന്താ വേണ്ടേ ??
ഇത് ആ ബസിൽ കണ്ട കുട്ടിയാണോ ?
അല്പം പരുങ്ങലോടെ ചോദിച്ചു.
അതേയ്. രണ്ടു കുട്ടിയോൾടെ തള്ളേണ് ഞാന്. ഇച്ചൊരു ഭർത്താവുണ്ട്. ഇജ്ജെന്തിനാ ഇന്റെ വീടിന്റെ മുന്നീ വന്നുകണ്.
അല്പം ദേഷ്യത്തോടെ ഞാന് ചോദിച്ചു.
ഇച്ചന്നെ കണ്ടപ്പോ ഇഷ്ടായി. അന്നേറ്റു ഒരു ഫ്രണ്ട്ഷിപ് ഇണ്ടാകാനാണ് ഫേസ്ബുക് ചോയിച്ചേ. ഇജ്ജ് മുണ്ടാണ്ട് പോയൊണ്ടാ ഞാന് നമ്പർ തന്നത്.
മോനെ ഇജ്ജ് വിചാരിക്കണ പോലത്തെ പെണ്ണൊന്നല്ല ഞാന്. ആദ്യം മര്യാദക്ക് ഇജ്ജ് ഇന്റെ വീടിന്റെ മുന്നീന്ന് പോയിന്. ഇല്ലെങ്കിൽ ഞാന് ഇന്റെ ഇക്കാനെ ഇപ്പൊ വിളിക്കും മൂപര് പണിക്കു പോയേ അന്റെ ഭാഗ്യം.
ഇതും പറഞ്ഞു കൊണ്ട് ഞാന് ഫോൺ കട്ട് ചെയ്തു.
എന്നിട്ട് ഞാന് ജനാല വഴി പുറത്തേക്കുനോക്കി. അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോകുന്നതാണ് കണ്ടത്. ഹാവു മനസിന്‌ ഒരു സമാധാനമായി. ഇത്രേം നേരം തീയിൽ ചവുട്ടി നിക്കാർന്നു ഞാൻ. ഞാൻ അടുക്കളയിലേക്കു നടക്കാൻ ഒരുങ്ങിയതും ഫോൺ ബെല്ലടിക്കാൻ തുടങ്ങി. അതെ അവനാണ്. എന്തിനാണ് ഇവൻ വീണ്ടും വിളിക്കുന്നത്‌. ഞാൻ കട്ട്‌ ചെയ്തു. വീണ്ടും അതാ കാൾ വരുന്നു. ഞാൻ അത് എടുത്തു എന്നിട്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *