സുജയുടെ കഥ – 4

മലയാളം കമ്പികഥ – സുജയുടെ കഥ – 4

സാധാരണ ഒരാൾ പോലീസ് കേസിലും ജയിലിലും മറ്റുമൊക്കെ ആയാൽ, അയാളുടെ ജീവിതമാണ് മാറിമറിയുന്നത്. എന്നാൽ ഇവിടെ അനുജൻ ജയിലിലായത് കാരണം മാറിമറിയുന്നത്‌, സുജയുടെ ജീവിതമാണ്. അനുജന്റെ ജീവിതം രക്ഷിക്കാനുള്ള ശ്രമത്തിനിടെ, മാറിമറിഞ്ഞത് സുജയുടെ ജാതകം തന്നെയാണ്. വിദൂര സ്വപ്നം പോലും കണ്ടിട്ടില്ലാത്ത, കാര്യങ്ങളാണ് സുജയുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്നത്. മനുഷ്യൻ ഇച്ഛിക്കുന്നതു ഒന്ന്, ദൈവം തീരുമാനിക്കുന്നത് വേറൊന്നു, എന്നാണല്ലോ. പലപ്പോഴും ജീവിതം

മലയാളം കമ്പികഥ – സുജയുടെ കഥ – 1

മലയാളം കമ്പികഥ – സുജയുടെ കഥ – 2

മലയാളം കമ്പികഥ – സുജയുടെ കഥ – 3

വളരെ വിചിത്രമാണ്. നമ്മൾ ഇച്ഛിക്കുന്നതോ, അല്ലാത്തതോ ആയ, പല കാര്യങ്ങളും, നമ്മൾ ചെയ്യാൻ നിർബന്ധിതമാകുകയോ, അല്ലെങ്കിൽ നമ്മൾ തന്നെ അറിയാതെ അതിലൂടെ കടന്നു പോകുകയോ ചെയ്യും. ജീവിതത്തിൽ പല സാഹചര്യങ്ങളും അങ്ങനെ ഉരുത്തിരിഞ്ഞു വന്നു ചേരുകയാണ്. അത് പല വ്യക്തികളായോ, സാഹചര്യങ്ങളായോ, ഒക്കെ മനുഷ്യന്റെ മുന്നിൽ വന്നു ചേരും. ആ സാഹചര്യങ്ങളുടെ മുന്നിൽ, മൂന്നാമതൊരാളെന്ന മട്ടിൽ നിന്ന് കൊടുക്കുകയെ നിവർത്തിയുള്ളു. അതിനു നമ്മൾ വ്യക്തികളെയോ, ആ സാഹചര്യത്തെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉരുത്തിരിഞ്ഞ സാഹചര്യങ്ങളിലൂടെ എല്ലാവരും കടന്നു പോകുക തന്നെ വേണം, മറ്റു മാർഗമില്ല തന്നെ. ചില മനുഷ്യർ, പുതിയ സാഹചര്യങ്ങൾ, പ്രതേകിച്ചു അത് കഠിനമാവുമ്പോൾ, അത് താങ്ങാനുള്ള കെല്പില്ലാതെ ആത്‍മഹത്യ ചെയ്യുന്നു. മറ്റു ചിലർ, വന്നു ചേർന്ന സാഹചര്യങ്ങളേയും, അതിനു കാരണമായി എന്ന് തോന്നുന്ന വ്യക്തികളേയും ശപിച്ചു കൊണ്ട്, സ്വയം ശപിച്ചു കൊണ്ട്, ജീവിതം ഒരുക്കിത്തന്ന പുതിയ പാതയിലൂടെ, അങ്ങേയറ്റം വൈമനസ്യത്തോടെ, ദൈന്യതയോടെ ഇഴഞ്ഞു നീങ്ങുന്നു. ഇനി മൂന്നാമതൊരു കൂട്ടർ, തങ്ങളെത്തിച്ചേർന്ന കഠിനമായ ജീവിത സാഹചര്യത്തെ , സധൈര്യം നേരിടുമെന്ന് മാത്രമല്ല , പുതിയ സാഹചര്യങ്ങളിൽ തങ്ങൾക്കനുകൂലമായി എന്തെങ്കിലും ഉണ്ടെങ്കിൽ, അത് പ്രയോജനപ്പെടുത്താൻ ശ്രമിക്കും. പുതിയ സാഹചര്യങ്ങളെ ഒരു ദുരന്തം എന്ന രീതിയിൽ കാണാതെ, ജീവിതത്തിന്റെ തന്നെ മറ്റൊരു മുഖമായി കണ്ടു കൊണ്ട്, അതിനെയെല്ലാം സധൈര്യം നേരിടും. ലോകത്തിലെ എല്ലാ മനുഷ്യരും, ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ, തീർച്ചയായും കടന്നു പോകുക തന്നെ ചെയ്യും. സുജയുടെ ജീവിതം, അവളെപ്പോലെയുള്ള തീരെ ചെറുപ്പമായ, ലോകമൊന്നും കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിക്ക്, അഭിമുഖീകരിക്കാവുന്നതിലും തീക്ഷണമായ , ജീവിത പാന്ഥാവിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്.
രണ്ടു ദിവസം മുൻപ് വരെ, എല്ലാ അർത്ഥത്തിലും ഒരു അചുംബിത പുഷ്പമായിരുന്ന സുജ, രണ്ടു മധ്യവയസ്‌കർക്കൊപ്പം, ഇത് വരെ ജീവിതത്തിൽ കേട്ടിട്ടോ, കണ്ടിട്ടോ ഇല്ലാത്ത തരത്തിൽ, രതി വേഴ്ചയ്ക്കു ദിവസങ്ങളോളം പാത്രമാവേണ്ടി വന്നു , എന്നത് അവൾക്കു
ആദ്യം വലിയ ഞെട്ടൽ തന്നെയായിരുന്നു. സത്യത്തിൽ ആ ഞെട്ടലിന്റെ പൂർണമായ ബോധത്തിൽ നിന്നും അവളെ രക്ഷിച്ചത്, പൂർണമായും ഉപയോഗപ്പെടുത്തിയെങ്കിലും, നോബിളിന്റെ സ്നേഹ പൂർണമായ പെരുമാറ്റം ആയിരുന്നു. പല ആണുങ്ങൾക്കുമൊരു പ്രശ്നമുണ്ട്, അവർ സ്ത്രീകളെ പൊതുവേ ഒരു ലൈംഗികോപരണമായാണ് കാണുന്നത്. സമൂഹത്തിലെ പല മാന്യന്മാർക്കും , തങ്ങളുടെ അമ്മയും, ഭാര്യയും മകളുമൊഴിച്ചു, ലോകത്തിലെ സകല പെണ്ണുങ്ങളും ലൈംഗികോപരണങ്ങളാണ്, അല്ലെങ്കിൽ വെടികളാണ്‌, അതുമല്ലെങ്കിൽ ഒന്ന് വിളിച്ചാൽ കൂടെ കിടക്കുന്നവളാണ്. അതുകൊണ്ടു തന്നെ, പല ആണുങ്ങളും, ഒരു പെണ്ണിനെ കൈവാക്കിനു കളിക്കാൻ കിട്ടുകയാണെങ്കിൽ, അവന്റെ ലൈംഗിക വാഞ്ഛയും, വൈകൃതവും മാത്രമല്ല ശാരീരികമായ രതിയെതിര പീഡനങ്ങളിലേക്കും കടക്കാറുണ്ട്. അതവന്റെ ലൈംഗിക തൃഷ്ണയ്ക്കു ഉത്തേജനം നൽകുമെങ്കിലും, ഇരയാകുന്ന സ്ത്രീകൾക്ക് ദാരുണമായ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. സുജയുടെ ഭാഗ്യത്തിന്, നോബിളിൽ നിന്നോ ഒരു പരിധി വരെ മാത്യുവിൽ നിന്നോ , അത്തരമൊരനുഭവം നേരിടേണ്ടി വന്നില്ലായിരുന്നു . അവളെ പല തരത്തിലുമുള്ള ലൈംഗിക ചേഷ്ടകൾക്കുപയോച്ചെങ്കിലും, അതവൾക്കു കൂടി ആസ്വാദ്യകരമാകാൻ, നോബിൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവളൊരു കന്യക ആണെന്നും, ഇത് വരെ ഇത്തരം അനുഭവങ്ങൾക്ക് പത്രമായിട്ടില്ലെന്നുമുള്ള , നല്ല ബോധം കാരണം, അവളെ പൂർണമായും ഉൾക്കൊണ്ടു കൊണ്ട്, അവളുടെ സ്ത്രീത്വത്തെ തഴുകി ഉണർത്തി കൊണ്ട് മാത്രമാണ്, അവളെ അവർ അനുഭവിച്ചത്‌. അതുകൊണ്ടു തന്നെ, അഞ്ചു ദിവസം കൊണ്ട് അവർ ഏർപ്പെട്ട, വിവിധങ്ങളായ ലൈംഗിക ക്രീഡകൾ , ഒരു വലിയ പരിധി വരെ സുജ ആസ്വദിച്ചു. അങ്ങനെ, മറ്റാരെങ്കിലുമാണെങ്കിൽ, വീണു പോകുമായിരുന്ന , സാഹചര്യങ്ങളിൽ, സധൈര്യത്തോടെ പിടിച്ചു നിന്ന് മുന്നോട്ടു പോകാൻ അവൾക്കു സാധിച്ചു. വിധിഹിതമെന്ന പോലെ ഈ ചേറിൽ താൻ വീണു പോയി, ഇത്രയുമായില്ലേ, ഇനി വരുന്നടത്തു വച്ച് കാണാം എന്ന് തന്നെ അവളും കരുതി .
ബുധനാഴ്ച തുടങ്ങിയ കളിയും പൊറുതിയും , തിങ്കളാഴ്ച യോട് കൂടി, ഏറെക്കുറെ ശമിച്ചു . ആ അഞ്ചാറു ദിവസം കൊണ്ട് അവർ എത്ര തവണ കളിച്ചു എന്ന് അവർക്കു തന്നെ അറിയില്ലായിരുന്നു. തുടർച്ചയായ ലൈംഗിക വേഴ്ചകൾ , നോബിളിനെയും മാത്യുവിനേയും നമ്മെ ക്ഷീണിപ്പിച്ചു . ഇനിയും കുണ്ണ പൊങ്ങണമെങ്കിൽ , ദിവസങ്ങളുടെ വിശ്രമം ആവശ്യമാണെന്നവർക്കു തോന്നി. അത് കൊണ്ട് തന്നെ നോബിൾ , കുറച്ചും കൂടി ഗൗരവത്തിൽ, കേസിന്റെ കാര്യത്തിലേക്കു കടന്നു. വിചാരിച്ചതിലും രണ്ടു ദിവസം നേരത്തെ ബാംഗ്ലൂർ പോകാമെന്നും, കേസ് കൂടുതൽ പഠിച്ചു, ബന്ധപ്പെട്ട കൂടുതൽ ആൾക്കാരെ കണ്ടു കാര്യങ്ങൾ സംസാരിക്കുന്നതു കേസിനു കൂടുതൽ ഉപകാരപ്പെടുമെന്നും അയാൾ കരുതി

. ചെയ്യുന്നത് എന്ത് കാര്യമാണെങ്കിലും അതിൽ നൂറു ശതമാനം ആത്മാർത്ഥത പുലർത്തുക , അത് കേസിന്റെ കാര്യത്തിലും പെണ്ണ് വിഷയത്തിലും, ഇതാണ് നോബിളിന്റെ ഒരു നല്ല ഗുണം . ഇന്നത്തെ കാലത്തു വളരെ വിരളമായ ഒരു സ്വഭാവ ഗുണമാണത്. അല്ലെങ്കിൽ പിന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പെണ്ണിനെ മതിയാവോളം ഉപയോഗിച്ചിട്ട്, കുറച്ചു പൈസയും കൈയിൽ വച്ച് കൊടുത്തിട്ടു, ഇനി വേണ്ടതെന്നാണെന്നു വച്ചാൽ നീ ചെയ്തോ എന്ന് പറഞ്ഞു , അയാൾക്ക് വേണമെങ്കിൽ കൈയൊഴിമായിരുന്നു. നോബിൾ വ്യത്യസ്തനായിരുന്നു. അയാൾ അങ്ങനെ പറഞ്ഞില്ലെന്നു മാത്രമല്ല , കേസിനെ കുറിച്ച് കൂലങ്കഷമായി ചിന്തിക്കാനും തുടങ്ങി . അങ്ങനെ ചൊവ്വാഴ്യ്ച്ച , ബാംഗ്ലൂർക്കു യാത്രാവാൻ അവർ തീരുമാനിച്ചു. “ഇനി മാത്യുച്ചായൻ വരണമെന്നില്ല , അവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം”, നോബിൾ പറഞ്ഞു. മാത്യു അത് തല കുലുക്കി സമ്മതിച്ചു . അയാൾക് തൽക്കാലത്തേക്കെങ്കിലും കളി മടുത്തിരുന്നു, പിന്നെ ലിസമ്മ ഘടകവും . രാത്രിയിലെ ട്രെയിൻ ബുക്ക് ചെയ്തു അവർ ബാംഗ്ലൂർക്കു യാത്രയായി.
ബുധനാഴ്ച ബാംഗ്ലൂരിൽ എത്തി, നല്ലൊരു ബിസിനസ് ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയോടു കൂടി നോബിൾ സുജയുമൊത്തു സ്റ്റേഷനിൽ പോയി. സുജയോട് വരേണ്ടെന്ന് പറഞ്ഞെങ്കിലും, തന്റെ അനുജൻ ജയിലിൽ കിടക്കുമ്പോൾ , ആഡംബര ഹോട്ടലിൽ വെറുതെ ഇരുന്നു സമയം കൊല്ലാൻ അവളുടെ മനസ്സനുവദിച്ചില്ല. സ്റ്റേഷനിലെ വിടന്മാരുടെ നോട്ടം അവൾക്കൊരു പ്രശ്നമായി തോന്നിയതേയില്ല. സുജയെ കണ്ടതും ഇൻസ്‌പെക്ടർ പരിചയ ഭാവത്തിൽ ചിരിച്ചു. അവളോട് ചേർന്ന് നിന്ന് അയാൾ കാര്യങ്ങൾ പറഞ്ഞു . അവളുടെ ശരീരത്തിനറെ ഗന്ധം അയാളെ മത്തു പിടിപ്പിച്ചു . കുണ്ണ , പാന്റ്സ് പൊത്തു വരുമെന്ന് അയാൾക്ക് തോന്നി. ഒന്ന് കൊണ്ടും പേടിക്കണ്ട, ഇവളെ രണ്ടു ദിവസത്തേക്ക് വിട്ടു തന്നാൽ, അനുജനെ ഞാൻ പുട്ടു പോലെ ഇറക്കി തരാം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നും പറയാതെ സുജയുടെ അംഗലാവണ്യം നോക്കി വെള്ളമിറക്കി അയാൾ നിന്നു. കഴിഞ്ഞ ആഴ്ച കണ്ട സുജയെ അല്ല എന്ന് അയാൾക്ക് മനസ്സിലായി . ഒന്ന് കൂടൊന്നു ഉരുണ്ടു സുന്ദരിയായിട്ടുണ്ട്. അവളുടെ ശരീരത്തിൽ നിന്ന് കണ്ണെടുക്കാത്തെ അയാൾ ആലോചിച്ചു. നോബിളിന് ഇംഗ്ലീഷ് നന്നായി വഴങ്ങുമായിരുന്നു മാത്രമല്ല കന്നഡയും അത്യാവശ്യം അറിയാമായിരുന്നു. സ്റ്റേഷനിൽ നിന്നും പ്രോസിക്യൂട്ടറുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടവർ കോടതിയിലേക്ക് നീങ്ങി.
പ്രോസിക്യൂട്ടർ ബെല്ലിയപ്പയെ ഫോൺ ചെയ്തു അയാൾ പറഞ്ഞ ഭാഗത്തേക്ക് അവർ നീങ്ങി . കുറച്ചൊന്നു കുറുകിയ, അത്യാവശ്യം താടിയുള്ള ഒരു ആഢ്യത്തമുള്ള മുഖത്തോടു കൊടിയ ആളായിരുന്നു ബെല്ലിയപ്പ . അയാൾ നടന്നു വന്നു നോബിളിന് കൈ
കൊടുത്തു ചിരിച്ചു . “Is this the same Noble Varghese , I guess . You remember me , saala ?” അയാൾ വെ ടി പൊട്ടുന്ന ശബ്ദത്തിൽ ചോദിച്ചു. ആദ്യമുണ്ടായ അമ്പരപ്പ് മാറിയപ്പോൾ , നോബിൾ പൊട്ടിച്ചിരിച്ചു കൊണ്ട് , “Arae Sooraj Belliyappa , Its You, I Cant believe this , its you.” അയാൾ മതിമറന്നു അയാളെ ആശ്ലേഷിച്ചു. എത്ര നാളായി കണ്ടിട്ട്? കൂർഗിലെ നാളൊന്നും ഞാൻ ഒരിക്കലും മറക്കില്ല. ബെല്ലിയപ്പ ഉറക്കെ പറഞ്ഞു. രണ്ടു പേരും കൂർഗ് ലോ കോളേജിൽ സഹപാഠികളായിരുന്നു. ബെല്ലിയപ്പ ഒരു കൂർഗിയായിരുന്നു കഠിനാദ്ധ്വാനി , മിടുമിടുക്കനായ പ്രോസിക്യൂട്ടർ. ഇവിടെന്താ എന്ന ചോദ്യത്തിന്, നോബിൾ ചുരുക്കവാക്കിൽ കേസിനെ ക്കുറിച്ചു പറഞ്ഞു . വാ നമുക്ക് ഓഫീസിൽ ഇരുന്നു സംസാരിക്കാം. അയാൾ അവരെയും കൊണ്ട് ഓഫീസിൽ പോയി.
നോബിൾ കാര്യങ്ങൾ എല്ലാം വിശദമാക്കി. കുറച്ചു സീരിയസ് കേസാണ്, ഞാൻ പറയാതെ നിനക്കറിയാമല്ലോ, കാര്യങ്ങൾ കേട്ടിട്ട് അയാള് നോബിളിനോട് പറഞ്ഞു. ഇതാരാ ? സുജയെ നോക്കിക്കൊണ്ടു ബെല്ലിയപ്പ ചോദിച്ചു. പ്രതിയുടെ പെങ്ങളാണെന്നറിഞ്ഞപ്പോൾ, അത് ശരി അവൾ ഒറ്റയ്ക്ക് നിന്റെ കൂടെ പൊന്നോ, എന്നായി അയാൾ. നോബിൾ, കഴിഞ്ഞ അഞ്ചു ദിവസത്തെ രതിക്രീഡയെ കുറിച്ചൊന്നും പറഞ്ഞില്ല, പകരം പാവപ്പെട്ട വീട്ടിലെ പെണ്ണാണെന്നും, സഹായിക്കാൻ വേറെയാരുമില്ലെന്നും, ഒരേ നാട്ടുകാരിയാണെന്നും മറ്റുമെല്ലാം പറഞ്ഞു. അതൊക്കെയിരിക്കട്ടെ, നമുക്ക് ഊണ് കഴിഞ്ഞിട്ട് സംസാരിക്കാം, ബെല്ലിയപ്പ പറഞ്ഞു. നല്ലൊരു ഹോട്ടലിൽ നിന്നും മൃഷ്ടാന ഭോജനവും കഴിഞ്ഞു, നോബിൾ താമസിക്കുന്ന ഹോട്ടൽ റൂമിൽ, ഓരോ ബിയറും പിടിപ്പിച്ചു കൊണ്ട് അവർ സുദീർഘമായി സംസാരിച്ചു. വര്ഷങ്ങള്ക്കു ശേഷം കണ്ട പ്രിയ സുഹൃത്തുക്കൾ സ്വതവേ കാണിക്കാറുള്ള ആവേശവും സ്നേഹവും ഗതകാല സുഖസ്‌മരണയോടെ അവരുടെ സംഭാഷണത്തിൽ നിറഞ്ഞു നിന്നു. സഹപാഠികളെ പറ്റിയും ടീച്ചർമാരെപ്പറ്റിയുമെല്ലാം സംസാരം നീണ്ടു. “അല്ല , നീ ശുഭയെ മറന്നോ? ശുഭ പൂർണ്ണയ്യ ” ബെല്ലിയപ്പ അര്ഥഗര്ഭത്തോടെ ചോദിച്ചു. എങ്ങനെ മറക്കാനാ, ആദ്യം ഡ്രൈവിംഗ് പഠിച്ച വണ്ടി ആരെങ്കിലും മറക്കുമോ? നോബിൾ തെല്ലൊരു അശ്ലീലച്ചുവയോടെ തിരിച്ചു ചോദിച്ചു. അവളിപ്പോ എവിടെയാ ?, നോബിൾ ചോദിച്ചു. ആ, ആർക്കറിയാം. അവളുമായി മാത്രമല്ല ക്ലാസ്സിലെ പലരുമായുള്ള ബന്ധം പിന്നെ മുറിഞ്ഞു പോയി. ബെല്ലിയപ്പ തെല്ലൊരു ദുഖത്തോടെ പറഞ്ഞു. ഒരു വിഷയം കിട്ടിയത് പോലെ, പിന്നെ ശുഭ പൂർണ്ണയ്യയെ കുറിച്ചായി അവരുടെ ചർച്ച മുഴുവനും. അവരുടെ കന്നഡയും ഇംഗ്ലീഷും കലർന്ന സംസാരം, ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തോടെ, ഈസി ചെയറിൽ നീണ്ടു നിവർന്നു, സുജ കേട്ട് കൊണ്ട് കിടന്നു.
ശുഭ പൂർണ്ണയ്യയുടെ കഥ പറയാതെ പോകാൻ കഴിയില്ല. ഏകദേശം പത്തിരുപതിനാല് വര്ഷം മുമ്പുള്ള കഥയാണ്. അന്ന്

Leave a Reply

Your email address will not be published. Required fields are marked *