മലയാളം കമ്പികഥ – ഒരു ബ്ലൗസ് തയ്ച്ച കഥ – 1
എൻറെ പേര് റുഖിയ. ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു ഞാൻ. പഠിക്കാന്‍ എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. പത്താം ക്ലാസ്സ് തന്നെ എങ്ങിനെ ഒക്കെയോ കടന്നു കൂടിയതാണ്. അത് കൊണ്ട് പ്ലസ് ടൂ മുഴുവനാക്കാന്‍ നില്‍ക്കാതെ തന്നെ ഞാൻ പഠിത്തം നിര്‍ത്തി.
അവിടുന്ന് രണ്ടര വർഷം കഴിഞ്ഞപ്പോ എൻറെ വിവാഹം കഴിഞ്ഞു. വിവാഹ കഴിഞ്ഞു ഒരു വർഷം കഴിയുമ്പോഴേക്കും ഇക്ക വിദേശത്തേക്ക് ജോലി ആവശ്യാര്‍ത്ഥം പോയി.
ഒന്നര വർഷമോ രണ്ടു വർഷമോ കൂടുമ്പോ ആണ് വരാർ എങ്കിലും എനിക്ക് ഒന്നിലും ഒരു പരാതിയും ഇല്ലായിരുന്നു. ചെറുപ്പം മുതലേ വലിയ സാമ്പത്തികം ഒന്നും ഇല്ലാതെ വളര്‍ന്ന ഞാൻ എല്ലാത്തിലും തൃപ്ത ആയിരുന്നു. ഇടയ്ക്ക് വരുന്ന ലൈംഗിക ആസക്തി നല്ലൊരു ഭാര്യയായ ഞാൻ എന്നില്‍ തന്നെ അടിച്ചമര്‍ത്തി.
വിവാഹം കഴിഞ്ഞു ഇപ്പൊ എഴു വർഷമാകുന്നു. എനിക്ക് 25 വയസ്സ് കഴിഞ്ഞിരിക്കുന്നു. ഇക്ക ഇതിനിടക്ക് നാല് പ്രാവിശ്യം ലീവിന് വന്നു പോയി. നമ്മൾ പിരിഞ്ഞിരിക്കുക ആണെങ്കിലും ഈ ഏഴു വർഷം കൊണ്ട് പെങ്ങളെ കെട്ടിച്ച കട ബാധ്യതകൾ മുഴുവന്‍ തീര്‍ത്തു. ഞങ്ങള്‍ക്ക് മാത്രമായി കൊച്ചു വീട് വെച്ചു. ഇപ്പൊ ഞാനും ഇക്കാടെ ഉമ്മയും അനിയനും ആ വീട്ടിൽ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു. പെങ്ങൾ ഭര്‍ത്താവിൻറെ വീട്ടിലാണ് താമസം.
സ്ഥലത്തിൻറെ വില കുറവ് നോക്കി ഒരു ഉൾ ഗ്രാമത്തിലാണ് ഇക്ക വീട് വെച്ചത്. എന്നിരുന്നാലും വീടില്‍ നിന്ന് ഒരു കി മി പോയാല്‍ ബസ് സ്റ്റാന്റിനടുത്തായി അത്യാവിശ്യം വേണ്ട സാധങ്ങൾ എല്ലാം ലഭിക്കും. ഒരു പല ചരക്കും കടയും, പച്ചക്കറി കടയും, സ്റേഷനറി കടയും ഒക്കെയുള്ള ഈ സ്ഥലമാണ് ഇപ്പൊ ഞങ്ങളുടെ വലിയ അങ്ങാടി.
തിരക്കില്‍ നിന്നും അല്പം മാറി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ബിൽഡിങ്ങിൽ ആണ് കണ്ണൻറെ തയ്യൽക്കട. അവിടെ മറ്റാരും ഇല്ലാത്തത് കൊണ്ട് തയ്ക്കാനുള്ളത് അളവ് തുണിയുമായി ഉമ്മയുടെ അടുത്ത് കൊടുത്തയുക്കയാണ് പതിവ്. എന്തേലും മോഡല്‍ പ്രത്യേകം പറഞ്ഞു കൊടുക്കാന്‍ ഉണ്ടെങ്കില്‍ മാത്രം ഉമ്മയുടെ കൂടെ ഞാനും പോകും.
സാധനങ്ങൾ വാങ്ങാനും ഉമ്മ തന്നെയാണ് പോകാറ്. അതിനു മറ്റൊരു കാരണം വല്ലപ്പോഴും ടൌണിൽ പോകാന്‍ ബസ് കയറാന്‍ മാത്രമാണ് പോകുന്നത് എങ്കിലും 12 വയസുള്ള ചെറുക്കന്‍ മുതല്‍ ചായ അടിക്കാന്‍ നില്‍ക്കുന്ന 60 വയസ്സായ നാരായണേട്ടന്‍ വരെയുള്ള പുരുഷ സംഘത്തിൻറെ തുറിച്ചു നോട്ടം കൊണ്ടായിരുന്നു. എൻറെ വലുപ്പമുള്ള സ്തനങ്ങളെയും നിതംബത്തെയും കുറിച്ച് അവർ ഞാൻ കേള്‍ക്കെയും കേള്‍ക്കാതെയും പറയുന്ന കമന്റുകളെ കുറിച്ച് അറിവുള്ളത് കൊണ്ടും കൂടിയാണ്.
പർദ്ദ ഇട്ടു പുറത്തിറങ്ങിയാലും നോട്ടം കൊണ്ട് പലപ്പോഴും എൻറെ തൊലി ഉരിഞ്ഞു പോകാറുണ്ട്. അത് ദൂരെ നിന്നുള്ളതായത് കൊണ്ട് സഹിക്കാം. എന്നാല്‍ വല്ലപ്പോഴും നിവൃത്തിയില്ലാതെ കണ്ണൻറെ തയ്യൽ കടയില്‍ പോകേണ്ടി വന്നാൽ ഉമ്മ കൂടെ ഉണ്ടെങ്കിലും അവൻറെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള നോട്ടവും സംസാരങ്ങളും എന്നെ വല്ലാതെ ആലോസരപ്പെടുത്താറുണ്ട്. ഇ നാട്ടിൽ വേറെ തയ്യൽ കടകൾ ഇല്ലാത്തത് കൊണ്ടും ഇക്കാക്ക് ഈ നാട്ടില്‍ ആകെയുള്ള സുഹൃത്ത് ആയത് കൊണ്ടും ഞാൻ ഉമ്മയോട് ഇക്കയോടോ പരാതി പറയാന്‍ പോകാറില്ല. അത് ഞാൻ അങ്ങ് സഹിച്ചാലും ഒരു സംശയത്തിനോ പ്രശ്നങ്ങള്‍ക്കോ ഇട വരുത്തണ്ട എന്ന് ഞാൻ കരുതി.
അങ്ങിനെ ഇരിക്കെ ആണ് എന്നും രാത്രി മാത്രം വിളിക്കാറുള്ള ഇക്ക ഉച്ചക്ക് വിളിക്കുന്നത്.
ഞാൻ : എന്തെ ഇക്ക പതിവില്ലാതെ ഈ സമയത്ത്. എന്നെ മിസ്സ് ചെയ്തോ?
ഇക്ക : പിന്നെ ചെയ്യണ്ടിരിക്കോ… പകൽ ജോലി തിരക്ക് കൊണ്ട് വിളിക്കാന്‍ കഴിയഞ്ഞിട്ടിലല്ലേ ഞാൻ വിളിക്കാത്തത്. നിന്നെ മാത്രമല്ല. നിൻറെ മാമ്പഴങ്ങളും അപ്പവും എല്ലാം മിസ്സ് ചെയ്യുന്നുണ്ട്.
ഞാൻ : ഒന്ന് പോ ഇക്ക… ഈ ഇക്കാടെ ഒരു കാര്യം.
ഇക്ക : ഏഴു വർഷമായും നിൻറെ നാണം മാറിയില്ലേ പെണ്ണെ?
ഞാൻ : അത് പിന്നെ ഇക്ക വരുമ്പോ ഒക്കെ നമുക്ക് മധുവിധു പോലെ തന്നെ അല്ലെ? എങ്ങിനെ മാറാനാ എൻറെ നാണം.
ഇക്ക : ഹ… എൻറെ പൊന്നെ… എന്നെ ഓരോന്നോര്‍മ്മിപ്പിക്കല്ലേ ഈ തവണ കുറച്ചു അധിക സമയം നിന്ന് വീടിൻറെ കടവും കൂടെ തീര്‍ത്ത് ശേഷം ഞാൻ പിന്നെ നാട്ടില്‍ തന്നെ കാണും.
ഞാൻ : അത് വരെ ഇക്കാൻറെ മാത്രം മാമ്പഴവും അപ്പവും വേറെ ആരുടെയും കണ്ണ് പോലും പറ്റാതെ ഞാൻ സൂക്ഷിച്ചു വെച്ചോളം.
ഇക്ക : അത് പിന്നെ എനിക്കറിയില്ലേ മുത്തെ… എൻറെ കയ്യിലുള്ള നിൻറെ മാത്രം നേന്ത്രപഴം ഞാനും സൂക്ഷിച്ചു വെച്ചോളം. എന്താ പോരെ?
ഞാൻ : ഒന്ന് പോ ഇക്ക. എന്നെ ഇങ്ങനെ നാണിപ്പിക്കാതെ…
ഇക്ക : ഓ പിന്നെ… നിൻറെ ഒരു നാണം. പിന്നെ ഞാൻ അർജന്റ് ആയി വിളിച്ച കാര്യം മറക്കും നിൻറെ മാമ്പഴം ആലോചിച്ചിരുന്നാല്.
ഞാൻ : എന്തെ ഇക്ക?
ഇക്ക : സലീനയുടെ (ഇക്കാടെ പെങ്ങൾ) നാത്തൂൻറെ നിശ്ചയം അല്ലെ? എൻറെ പൊന്നിന് പുതിയ സാരികൾ ഒന്നും ഇല്ലല്ലോ. ഞാൻ എൻറെ ഒരു കൂട്ടുകാരൻറെ കയ്യില്‍ നല്ലൊരു സാരി കൊടുത്തയച്ചിട്ടുണ്ട്. ചക്കരെ… എന്ത് വന്നാലും ഈ സാരി തന്നെ ഉടുക്കണം കേട്ടല്ലോ? ഞാൻ നിനക്ക് വേണ്ടി അത്രയ്ക്ക് ആഗ്രഹിച്ചു വാങ്ങിയതാ. ഫോട്ടോയില്‍ ഒക്കെ തിളങ്ങി നിക്കണം.
ഞാൻ : അയ്യോ ഇക്ക. അതെങ്ങിനെ അത് മറ്റന്നാൾ അല്ലെ? ഉച്ച ആകുമ്പോഴേക്കും കൊണ്ട് വന്ന തന്നെ ബ്ലൌസ് ഒന്നും തയ്ച്ചു കിട്ടില്ല.
ഇക്ക : അതൊന്നും എനിക്കറിയണ്ട. എനിക്ക് ഫോട്ടോയില്‍ നിന്നെ ആ സാരി ഉടുത്ത് കാണണം. കണ്ണനോട് പെട്ടന്ന് തയ്ച്ചു തരാൻ പറ.
ഞാൻ : അതിനു ഉമ്മ ഇവിടെ ഇല്ലിക്ക. കണ്ണ് കാണിക്കാന്‍ ആശുപത്രീല്‍ പൊയതാ.
ഇക്ക : ബസ് ഒന്നും കേറണ്ടല്ലോ മുത്തെ. അടുത്ത് തന്നെ അല്ലെ? മുത്ത് ചെല്ല്… എൻറെ ഒരു ആഗ്രഹമല്ലേ?
ഞാൻ : ഞാൻ ഒറ്റയ്ക്ക് എങ്ങടും പോകാറില്ല എന്ന് ഇക്കാക്ക് അറിയില്ലേ?
ഇക്ക : അങ്ങിനെ തന്നെ അല്ലെ മോളൂ പേടി മാറുക. മോള് ചെല്ല്.
ഞാൻ ഒറ്റയ്ക്ക് കടയിലേക്ക് പോകുന്നത് ആലോചിച്ചപ്പോ തന്നെ എൻറെ തൊലി ഉരിഞ്ഞു ഇല്ലണ്ടാവുന്നത് പോലെ തോന്നി. അത്രയ്ക്ക് വഷളു നോട്ടമാണ് അവന്‍ നോക്കുക. ഇക്കയോട് സംഭവം തുറന്നു പറഞാൻ തെറ്റി ധരിക്കുമോ എന്നുള്ള പേടിയും. എന്തായാലും ഇക്ക ആഗ്രഹിച്ചു പറഞ്ഞതല്ലേ. പോയേക്കാം. അളവ് ബ്ലൌസ് കൊടുത്തു ഓടി പോന്ന മതിയല്ലോ എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അങ്ങിനെ ഉച്ചയാകുമ്പോഴേക്കും സാരി എൻറെ കൈകളില്‍ എത്തി. പാർസല്‍ പാക്ക് പൊട്ടിച്ചു നോക്കിയപ്പോൾ എനിക്ക് വളരെ ഏറെ സന്തോഷം തോന്നി. എനിക്കിഷ്ടമുള്ള നീല കളർ തന്നെ നോക്കി വാങ്ങി കൊടുത്തയച്ചിരിക്കുന്നു ഇക്ക. ഇക്കാക്ക് തന്നോടുള്ള സ്നേഹം ആലോചിച്ചു അഭിമാനം തോന്നി. പിന്നെ രാവിലത്തെ മാമ്പഴ പ്രയോഗം എന്നെ ചെറുതായി ഒന്നും ഇളക്കുകയും ചെയ്തിരുന്നു. പേടിച്ചാണെങ്കിലും ഞാൻ സമയം കളയാതെ വേഗം അളവ് ബ്ലൗസും സാരിയും എടുത്ത് കണ്ണൻറെ അടുത്തെത്തി.